മൂന്ന് പന്തലുകളിലായി 5000 പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനാണ് പൊതുഭരണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിക്കും തിരക്കുമാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. . ഇത് രോഗവ്യാപനത്തിന് ഇടയാക്കും.